നിയമനം പി എസ് സിക്ക് വിട്ട നിയമഭേദഗതി പിന്‍വലിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടാണ് മുസ്ലിം ലീഗും മറ്റ് മത സംഘടനകളും പണ്ഡിതന്മാരും കടുത്ത പ്രതിഷേധപരിപാടികള്‍ നടത്തിയത്. പതിനായാരങ്ങളെ അണിനിരത്തി കോഴിക്കോട് കടപ്പുറത്ത് പാര്‍ട്ടി നടത്തിയ വഖഫ് സംരക്ഷണ റാലിയും ലീഗ് എം.എല്‍.എമാര്‍ നിയമസഭയില്‍ നടത്തിയ പോരാട്ടങ്ങളും വിജയം കണ്ടിരിക്കുന്നുവെന്നും സാദിഖലി ശിഹാബ് തങ്ങള്‍
"തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നൻമയുടെ മുഖം നൽകുന്നത് നമ്മുടെ സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി. സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ അത്തരം പ്രസ്ഥാനങ്ങളെ ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകൾ നമ്മുടെ സ്വാതന്ത്ര്യത്തെ തന്നെ അപകടത്തിലാക്കും
മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമം ആര് നടത്തിയാലും സമൂഹം അതിനെ ചെറുക്കും. മതനിരപേക്ഷതയുടെ വിളനിലമാണ് കേരളം. ലവ് ജിഹാദ് ഇല്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്''- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
കേരളത്തിലെ ഒരു പ്രാചീന ഭൂവുടമാസമ്പ്രദായമാണ് 'അട്ടിപ്പേർ'. ഭൂസ്വത്തുക്കൾ തീറ് നല്കുന്നതിനുള്ള അവകാശം മൊത്തമായി ലഭിക്കുന്നതിനെയാണ് അട്ടിപ്പേർ എന്നു വിളിക്കുന്നത്. ജൻമി നിയമാനുസൃതമായി അവകാശം വിട്ടുകൊടുക്കുന്നത് അട്ടിപ്പേറിന്റെ പരിധിയിൽപെടുന്നു.